" വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ

മുൻപൊരു കാലത്ത് അമ്പലപ്പുഴ ശങ്കരനാരായണച്ചാക്യാർ എന്നു പ്രസിദ്ധനായിട്ട് ഒരു മഹാനുണ്ടായിരുന്നു. അമ്പലപ്പുഴച്ചാക്യാരെ വലിയ പരി‌ഷച്ചാക്യാരെന്നുകൂടി പറയാറുള്ളതിനാൽ ഈ മഹാനെ സാധാരണയായി വലിയ പരി‌ഷ ശങ്കരനാരായണച്ചാക്യാർ എന്നാണ് എല്ലാവരും പറഞ്ഞുവന്നിരുന്നത്. ആ ചാക്യാർ കൊല്ലം 1022-ആമാണ്ടു നാടുനീങ്ങിയ മഹാരാജാവ് തിരുമനസ്സിലെക്കാലത്തു തിരുവനന്തപുരത്തു ചെല്ലുകയും തിരുമനസ്സിലെ സേവകൻമാരിൽ ഒരാളും ആ തിരുമേനിയിൽനിന്നു കരീന്ദ്രൻ എന്ന വിശേ‌ഷപ്പേരു ലഭിച്ച മഹാനുമായിരുന്ന കിളിമാനൂർ ചെറുണ്ണി കോയിത്തമ്പുരാൻ മുഖാന്തരം തിരുമനസ്സറിയിച്ചു മുഖം കാണിക്കുകയും അവിടെ തിരുവമ്പാടി മണ്ഡപത്തിൽവെച്ചു പന്ത്രണ്ടു ദിവസത്തെ കൂത്തു നടത്തുന്നതിനു കല്പനയുണ്ടാവുകയും ചെയ്തു. കൂത്തു പ്രബന്ധം പറയുകയായിരുന്നു. ചാക്യാരുടെ വാക്കുഅദ്ധ്യാത്മരാമായണം പറയിപെറ്റ പന്തിരുകുലം പാഴൂര്‍ പടിപ്പുരയും.. വില്വമംഗലത്തു സ്വാമിയാര്‍ കാക്കശ്ശേരി ഭട്ടതിരി മുട്ടസ്സു നമ്പൂതിരി പുളിയാമ്പിള്ളി നമ്പൂരി കല്ലന്താറ്റില്‍ ഗുരുക്കള്‍ കോലത്തിരിയും സാമൂതിരിയും മംഗലപ്പിള്ളി മൂത്തതും .. കോടന്‍ഭരണിയിലെ ഉപ്പുമാങ്ങ കാലടിയില്‍ ഭട്ടതിരി ചെമ്പകശ്ശേരിരാജാവ് രാമപു ര ത്ത് വാരിയര്‍ ഭര്‍ത്തൃഹരി മഹാഭാ‌ഷ്യം കോട്ടയത്തുരാജാവ് വെൺമണി നമ്പൂതിരിപ്പാടന്മാർ കുഞ്ചമൺപോറ്റിയും.. വയസ്ക്കരെ അച്ഛൻ മൂസ്സ് കോഴിക്കോട്ടങ്ങാടി കിടങ്ങൂർ കണ്ടങ്കോരൻ കുമാരനല്ലൂർ ഭഗവതി തിരുനക്കര ദേവനും കാളയും ഭവഭൂതി വാക്ഭടാചാര്യർ പ്രഭാകരൻ പാതായിക്കരെ നമ്പൂരിമാർ കാരാട്ടു നമ്പൂരി വിഡ്ഢി! കൂശ്മാണ്ഡം കുഞ്ചൻനമ്പ്യാരുടെ ഉത്ഭവം വലിയ പരിഷ ശങ്കരനാരായണച്ചാക്യാർ ആഴുവാഞ്ചേരി തമ്പ്രാക്കളും .. നാലേക്കാട്ടു പിള്ളമാർ കായംകുളം കൊച്ചുണ്ണി